കരുവാറ്റ കൊലപാതകത്തിൽ പ്രതികളായ കുട്ടികളെ തെളിവെടുപ്പ് നടത്താൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. പൊതുഇടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി.
വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇ.ഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് ചേർന്ന സി പി എം വിശാല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. തനിക്കെതിരെയും വിശാല സമിതിയിൽ വിമർശനം ഉയർന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനുകളിലെ വൻ തിരക്ക് അതിവേഗ റെയിലിന്റെ ആവശ്യകതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം അങ്കമാലിയിൽ പറഞ്ഞു
സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. തമ്മാനിമറ്റം ചിറമ്പാട്ട് ഏബൽ സിജു (16)വിന്‍റെ മരണകാരണം അധ്യാപകരുടെ പീഡനമാണെന്ന് സഹപാഠികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ കെ ഷാജു സ്വമേധയാ കേസെടുത്തു
മദ്യനയ രൂപീകരണത്തിന് യുഡിഎഫ് സർക്കാര്‍ പൊതുജനങ്ങളുടെയും അഭിപ്രായം തേടും. ഇ-മെയിൽ മുഖേന പൊതുജനങ്ങള്‍ക്ക് മന്ത്രിയെ അഭിപ്രായമറിയിക്കാം. min.co.ex@kerala.gov.in എന്നതാണ് ഇമെയിൽ വിലാസം. മദ്യനയ ചർച്ചകൾ ഈ മാസം 23ന് തിരുവനന്തപുരത്ത് തുടങ്ങും. 28 വരെയാണ് ചർച്ച.
തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നെന്നും തോൽവിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നും ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതിയിൽ സി പി എം സംഘടനാതലത്തിൽ നിർണ്ണായകമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് തുടക്കമിടാൻ തീരുമാനം. പാർട്ടി നേതാക്കളുടെ വരവിൽ കവിഞ്ഞ സ്വത്തും ബെനാമി ഇടപാടുകളും കർശനമായി പരിശോധിക്കും.
നിര്‍ണായക നേതൃസ്ഥാനങ്ങളില്‍ നിന്നും ഏറെ നാള്‍ അകറ്റി നിര്‍ത്തപ്പെട്ട ശേഷം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള അപ്രതീക്ഷിത വരവോടെ പാര്‍ട്ടിയില്‍ കരുത്തനാവുകയാണ്നി പി ജയരാജന്‍. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ജയരാജനത്തുമ്പോള്‍ അപ്രതീക്ഷിത തോല്‍വിയില്‍ ആടിയുലഞ്ഞ അണികളില്‍ ആവേശമേറ്റാനാകുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
പാര്‍ട്ട് ടൈം വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി യുവതിയുടെ പരാതി. വരവൂര്‍ സ്വദേശിനിയായ യുവതിയാണ് പാര്‍ട്ട് ടൈം വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത 3,12,568 രൂപ തട്ടിയെടുത്തത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലുയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് അമേരിക്കയിലെ ഷിക്കാഗോയിൽ എത്തിയതെന്നും സർക്കാർ ചെലവിൽ അല്ല തന്റെ യാത്രയെന്നുമാണ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് ആള്‍ താമസമില്ലാത്ത വീട്ടില്‍ ഒരാഴ്ചയോളം താമസിച്ച് മോഷണ ശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം, ദിബ്രുഗഡ് നഹര്‍കട്ടിയ സ്വദേശി രാധേശ്യാം ഗര്‍ഹ് ആണ് പിടിയിലായത്.
എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് എൽഡിഎഫ് എന്നും എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണമെന്നും മുന്നേറണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാ വഴിയിലൂടെയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്നും പിണറായി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷ ഭവനിലെ ലാന്റ് ഫോൺ പ്രവർത്തിക്കാത്തത് നേരിട്ട് മനസിലാക്കിയതിനെ തുടർന്ന് മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു.
വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചല്‍ പ്രദേശ് കേരളത്തിന് നല്‍കും.കെ സി വേണുഗാപാല്‍ എംപിയുടെ ഇടപെടലിലാണ് തീരുമാനം. വിതരണമടക്കം നടപടികളില്‍ ഹിമാചല്‍, കേരള ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി.
കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. പെരിനാട് ഇടവട്ടത്തു ചേരിയിൽ അപ്പുക്കുട്ടൻപിള്ളയെ ചെരുപ്പൂരി അടിക്കാൻ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി.
പന്തീരാങ്കാവ് ടോൾ ബൂത്തിൽ ടോൾ നൽകാതെ പോകാൻ ശ്രമിച്ച കാർ തടഞ്ഞ ജീവനക്കാരന് നേരെ ക്രൂര മർദ്ദനം. ദില്ലി രജിസ്ട്രേഷൻ കാറിലെത്തിയ അക്രമി, ജീവനക്കാരനെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിടാനും ശ്രമിച്ചു. സംഭവത്തിൽ പന്തീരങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു
ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി ബിരുദവുമായി ബന്ധപ്പെട്ട പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവ്വകലാശാല. നാലംഗ ഉപസമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്
2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അമേരിക്കൻ കമ്പനികളെയും ട്രംപിനെയും പ്രീതിപ്പെടുത്താനാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ ഫീസ് സാധാരണക്കാരെ ബാധിക്കുമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തുമ്പോൾ, ഭാവിയിൽ ചെറിയ ഇടപാടുകൾക്കും ഫീസ് വന്നേക്കാമെന്ന് പ്രതിപക്ഷം ആശങ്കപ്പെടുന്നു.
പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയത്.
സിജെപി സമരത്തിനിടെ വിദ്യാർഥിനിയുടെ അച്ഛനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം. ഡൽഹിയിലെ കോടതിയാണ് പ്രതിക്ക് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. സിജെപി പ്രതിഷേധത്തെത്തുടർന്ന് സെപ്റ്റംബർ അഞ്ചിനാണ് ഡൽഹി പൊലീസ് സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്.
മറാത്ത സമുദായത്തിന് ഒ ബി സി വിഭാഗത്തിൽ സംവരണം ആവശ്യപ്പെട്ട് മനോജ് ജാരംഗേ പാട്ടീലിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം മുംബൈയിലേക്ക് നീങ്ങുന്നു. ആസാദ് മൈതാനത്ത് നിരാഹാര സമരം നടത്താനാണ് നീക്കമെങ്കിലും ഗണോശോത്സവം ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചു
ദില്ലിയിലെ 5 സ്കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഭീഷണിയെ തുടർന്ന് പരീക്ഷകൾ മാറ്റിവെക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല, ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി
ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിക്കെതിരായ എബിവിപി പ്രതിഷേധം തള്ളി കോൺഗ്രസ് നേതാവ് രംഗത്ത്. ഉമർ ഖാലിദ് ദേശസ്നേഹി ആണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി കെ ഹരിപ്രസാദ് പറഞ്ഞു. എബിവിപിക്ക് ഉമർ ഖാലിദിനെക്കുറിച്ച് സംസാരിക്കാൻ യാതൊരു അവകാശവുമില്ലെന്നും ബി കെ ഹരിപ്രസാദ് വ്യക്തമാക്കി.
അമേരിക്കയിലെ ന്യൂയോർക്കിൽ സബ്‌വേ മെട്രോ റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിൻ ഇടിച്ച് മരിച്ചു. ന്യൂജേഴ്‌സി സ്വദേശികളായ മലൈക ചിത്രെ (24), നെപ്പാളി വംശജനായ സുഹൃത്ത് നവം കൗൾ (24) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
ഇറാനിലെ വിവിധ ജയിലുകളിലായി എട്ട് സ്ത്രീകൾ വധശിക്ഷാ ഭീഷണി നേരിടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നാലുപേർക്ക് ശിക്ഷ വിധിച്ചത്, ഇതിൽ രണ്ടുപേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു.
വരൾച്ച കാരണം കർണാടകയിൽ ജലക്ഷാമവും വൈദ്യുതപ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ജനങ്ങൾ ഇതിനായി മാനസികമായി തയ്യാറെടുക്കണമെന്നും വരൾച്ചാ സാഹചര്യങ്ങൾ കൈകാര്യംചെയ്യാൻ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ച ഇടത് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ധാരാപുരത്ത് സിപിഐയുടെ ലക്ഷ്മണനും മധുരാന്തകത്ത് സിപിഎമ്മിന്റെ സുഗന്ധിയുമാണ് സ്ഥാനാർഥികൾ. വിജയ് സർക്കാരിനുള്ള പിന്തുണ തുടരും.
കൊടുംഭീകരനും ജെയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പ്രതിഫലത്തുക ഉയർത്തിയ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യ. പാകിസ്ഥാന്റേത് വെറും ഗിമ്മിക്കാണെന്നും പൊള്ളയായ പ്രഖ്യാപനമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു.
