jpg 20240223 161552 0000

പി.വി. സത്യനാഥന്റെ കൊലപാതകം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കിയ സി.പി.എം നേതാക്കളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എം.ടി. രമേശ്. സംഭവം നടന്ന് കുറഞ്ഞസമയം കൊണ്ട് കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് പരസ്യമായി പ്രതികരിച്ചുവെന്നും, ഇതേ തുടര്‍ന്ന് കൊലവിളി പ്രകടനങ്ങളും നടത്തി. ഇതിനെല്ലാം കാരണം നേതാക്കളുടെ പരസ്യപ്രതികരണമാണ്. പ്രതി കീഴടങ്ങിയില്ലെങ്കില്‍ ജില്ലയില്‍ കലാപം തന്നെ ഉണ്ടായേനെയെന്നും രമേശ് ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് അബദ്ധം പറ്റിയതല്ല. രക്തസാക്ഷിയെ ഉണ്ടാക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *