വനം വകുപ്പ് മാത്രമായി അന്വേഷിച്ചാൽ പ്രതികൾ രക്ഷപ്പെടുമായിരുന്നെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഗൂഢാലോചനയടക്കം അന്വേഷിക്കാൻ കഴിഞ്ഞത് എസ് ഐ റ്റി ഉണ്ടാക്കിയതിനാലാണെന്നും, കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാനുള്ള അന്വേഷണം തുടരുന്നുവെന്നും, പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ചത് ഒരു സർക്കാർ ഉത്തരവിന്റെ മറവിലാണെന്നും അദ്ദേഹം പറഞ്ഞു.